ഓപ്പറേഷന്‍ സിന്ദുറില്‍ ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് മസൂദിന്റെ കുടുംബാഗങ്ങളും ലഷ്‌കര്‍ കാമാൻഡർമാരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് സംസ്‌കാര ചടങ്ങില്‍ സൈനികരുടെ സാന്നിധ്യം.
More News :